റബർ ബോർഡിന്‍റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനമായ നിലവിലുള്ള റബർ ആക്ട് (1947) റദ്ദുചെയ്തുകൊണ്ടുള്ള കരട് ബില്ലാണ് കേന്ദ്രസർക്കാരിന്‍റ സജീവ പരിഗണനയിൽ ഇപ്പോൾ ഇരിക്കുന്ന റബർ (പ്രമോഷൻ & ഡവലപ്മെന്‍റ്) ബിൽ 2022. കാലഹരണപ്പെട്ട പല വകുപ്പുകളും മാറ്റി കാലഘട്ടത്തിന് അനുയോജ്യമായവ കൂട്ടിച്ചേർക്കാനും റബർ കൃഷിക്കും വ്യവസായത്തിനും തുല്യപ്രാധാന്യം നൽകാനും പുതിയ ബിൽ ലക്ഷ്യമിടുന്നു. ഇതു തികച്ചും സ്വാഗതാർഹമാണ്. എന്നാൽ ബില്ലിനെക്കുറിച്ച് ഏറെ സന്ദേഹങ്ങൾ ഉയരുന്നു‌ണ്ട്.

Read More:https://www.deepika.com/feature/Leader_Page.aspx?topicid=31&ID=22017